"അന്തോണിയോ മച്ചാദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) No edit summary |
Kiran Gopi (സംവാദം | സംഭാവനകൾ) വൃത്തിയാക്കി |
||
വരി 1: | വരി 1: | ||
നിങ്ങളെക്കാണുന്ന കണ്ണു കണ്ണായിരിക്കുന്നത് |
#നിങ്ങളെക്കാണുന്ന കണ്ണു കണ്ണായിരിക്കുന്നത് നിങ്ങൾ അതിനെക്കാണുന്നതുകൊണ്ടല്ല, അതു നിങ്ങളെക്കാണുന്നതുകൊണ്ടാണ്. |
||
#കണ്ണാടിയിൽ നോക്കുമ്പോൾ മറ്റേയാളെക്കൂടി നോക്കുക- നിങ്ങളോടൊപ്പം നടക്കുന്ന മറ്റേയാളെ. |
|||
നിങ്ങൾ അതിനെക്കാണുന്നതുകൊണ്ടല്ല, |
|||
#ജീവിതത്തിനും സ്വപ്നംകാണലിനുമിടയിൽ മൂന്നാമതൊന്നുകൂടിയുണ്ട്; അതെന്താണെന്നൂഹിക്കൂ. |
|||
അതു നിങ്ങളെക്കാണുന്നതുകൊണ്ടാണ്. |
|||
#നിങ്ങളിലെ നാഴ്സിസസ് കണ്ണാടിയിൽ തന്നെ കാണുന്നില്ല; അതെങ്ങനെ , കണ്ണാടിയും അയാൾ തന്നെയല്ലേ. |
|||
#ശ്രദ്ധിക്കൂ, ഒരു ഹൃദയം മാത്രമായി ഹൃദയമാവുന്നില്ല. |
|||
*** |
|||
#ജീവിതം കേമം സ്വപ്നംകാണൽ അതിലും കേമം അതിനെക്കാളൊക്കെക്കേമമമ്മേ ഉറക്കം വിട്ടെഴുന്നേൽക്കൽ. |
|||
#ഏകാന്തത്തിലിരിക്കുമ്പോൾ ഒപ്പമുണ്ടു ചങ്ങാതിമാർ, അവരോടൊപ്പമിരിക്കുമ്പോൾ അവരെത്രയകലെ. |
|||
2. കണ്ണാടിയിൽ നോക്കുമ്പോൾ |
|||
#എന്റെ തീ കെട്ടെന്നു ഞാൻ കരുതി, ചാമ്പലിളക്കി നോക്കി ഞാൻ; കൈ പൊള്ളിയതങ്ങനെ. |
|||
മറ്റേയാളെക്കൂടി നോക്കുക- |
|||
#പാതിനേരേ നിങ്ങൾ പറഞ്ഞുള്ളൂ? മറ്റേപ്പാതി കൂടി പറഞ്ഞാൽ നിങ്ങൾ രണ്ടുതവണ കള്ളം പറഞ്ഞുവെന്നേ ആൾക്കാർ പറയൂ. |
|||
നിങ്ങളോടൊപ്പം നടക്കുന്ന |
|||
#യേശു പഠിപ്പിച്ചത്: നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക; അന്യനാണയാളെന്നതു മറക്കുകയും വേണ്ട. |
|||
മറ്റേയാളെ. |
|||
#ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; ശരിതന്നെ, അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല, മുടി കറുപ്പിക്കാനുമല്ല. |
|||
#യേശുവിനെ ഞാൻ സ്നേഹിക്കുന്നു, അവൻ നമ്മോടു പറഞ്ഞുവല്ലോ- ഭൂമിയുമാകാശവും നശിക്കും; ഭൂമിയുമാകാശവും നശിച്ചാലും എന്റെ വചനം ബാക്കിനിൽക്കും. എന്തായിരുന്നാ വചനം, എന്നേശുവേ? സ്നേഹം,മമത,ക്ഷമാശീലം? നിന്നാകെവചനങ്ങൾ ഒരേകവചനമായിരുന്നു- ഉത്തിഷ്ഠത! |
|||
*** |
|||
#കടലിലേശാത്ത കാര്യങ്ങൾ നാലുണ്ട് മനുഷ്യർക്ക്- നങ്കൂരം,പങ്കായം,തുഴകൾ മുങ്ങിച്ചാവുമെന്ന പേടിയും. |
|||
#മുറുകെപ്പിടിച്ചോളൂ നിന്റെ കൈയിലെ നാണയം, കൊടുത്തില്ലെങ്കിൽ നഷ്ടമാകും പക്ഷേ, നിന്റെയാത്മാവെന്ന നാണയം. |
|||
3. ജീവിതത്തിനും സ്വപ്നംകാണലിനുമിടയിൽ |
|||
#വഴി നടക്കുന്നവനേ, വഴിയെന്നതില്ല, നടന്നു വേണം വഴിയാകാൻ; |
|||
മൂന്നാമതൊന്നുകൂടിയുണ്ട്; |
|||
#അങ്ങനെയൊരാളാണു ഞാൻ. ശോകം കനത്തൊരു മദ്യപൻ, ഒരു വിഭ്രാന്തഗായകൻ, കവി, സ്വപ്നങ്ങളിൽ തന്നെ മറന്നൊരു പാവം, മൂടൽമഞ്ഞിനുള്ളിൽ ദൈവത്തെത്തിരഞ്ഞു നടക്കുന്നവൻ. |
|||
അതെന്താണെന്നൂഹിക്കൂ. |
|||
#പറക്കൂ, സായാഹ്നത്തിലേക്കു പറക്കൂ, കവേ, നിന്റെ ഹൃദയം പിഴിഞ്ഞു കയ്ക്കുന്ന ചാറെടുക്കൂ, നിഴലടഞ്ഞ വായുവിലേക്കു തട്ടിയെറിയൂ, നിന്റെ സ്വപ്നത്തിന്റെ കലുഷചഷകം. |
|||
*** |
|||
4. നിങ്ങളിലെ നാഴ്സിസസ് |
|||
കണ്ണാടിയിൽ തന്നെ കാണുന്നില്ല; |
|||
അതെങ്ങനെ , |
|||
കണ്ണാടിയും അയാൾ തന്നെയല്ലേ. |
|||
*** |
|||
5. ശ്രദ്ധിക്കൂ, |
|||
ഒരു ഹൃദയം മാത്രമായി |
|||
ഹൃദയമാവുന്നില്ല. |
|||
*** |
|||
6. ജീവിതം കേമം |
|||
സ്വപ്നംകാണൽ അതിലും കേമം |
|||
അതിനെക്കാളൊക്കെക്കേമമമ്മേ |
|||
ഉറക്കം വിട്ടെഴുന്നേൽക്കൽ. |
|||
*** |
|||
7. ഏകാന്തത്തിലിരിക്കുമ്പോൾ |
|||
ഒപ്പമുണ്ടു ചങ്ങാതിമാർ, |
|||
അവരോടൊപ്പമിരിക്കുമ്പോൾ |
|||
അവരെത്രയകലെ. |
|||
*** |
|||
8. എന്റെ തീ കെട്ടെന്നു ഞാൻ കരുതി, |
|||
ചാമ്പലിളക്കി നോക്കി ഞാൻ; |
|||
കൈ പൊള്ളിയതങ്ങനെ. |
|||
*** |
|||
9. പാതിനേരേ നിങ്ങൾ പറഞ്ഞുള്ളൂ? |
|||
മറ്റേപ്പാതി കൂടി പറഞ്ഞാൽ |
|||
നിങ്ങൾ രണ്ടുതവണ കള്ളം പറഞ്ഞുവെന്നേ |
|||
ആൾക്കാർ പറയൂ. |
|||
*** |
|||
10. യേശു പഠിപ്പിച്ചത്: |
|||
നിന്നെപ്പോലെ നിന്റെ |
|||
അയൽക്കാരനെയും സ്നേഹിക്കുക; |
|||
അന്യനാണയാളെന്നതു |
|||
മറക്കുകയും വേണ്ട. |
|||
*** |
|||
11. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; |
|||
ശരിതന്നെ, |
|||
അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല, |
|||
മുടി കറുപ്പിക്കാനുമല്ല. |
|||
*** |
|||
12. യേശുവിനെ ഞാൻ സ്നേഹിക്കുന്നു, |
|||
അവൻ നമ്മോടു പറഞ്ഞുവല്ലോ- |
|||
ഭൂമിയുമാകാശവും നശിക്കും; |
|||
ഭൂമിയുമാകാശവും നശിച്ചാലും |
|||
എന്റെ വചനം ബാക്കിനിൽക്കും. |
|||
എന്തായിരുന്നാ വചനം, എന്നേശുവേ? |
|||
സ്നേഹം,മമത,ക്ഷമാശീലം? |
|||
നിന്നാകെവചനങ്ങൾ |
|||
ഒരേകവചനമായിരുന്നു- |
|||
ഉത്തിഷ്ഠത! |
|||
*** |
|||
13. കടലിലേശാത്ത കാര്യങ്ങൾ |
|||
നാലുണ്ട് മനുഷ്യർക്ക്- |
|||
നങ്കൂരം,പങ്കായം,തുഴകൾ |
|||
മുങ്ങിച്ചാവുമെന്ന പേടിയും. |
|||
*** |
|||
14. മുറുകെപ്പിടിച്ചോളൂ |
|||
നിന്റെ കൈയിലെ നാണയം, |
|||
കൊടുത്തില്ലെങ്കിൽ നഷ്ടമാകും പക്ഷേ, |
|||
നിന്റെയാത്മാവെന്ന നാണയം. |
|||
*** |
|||
15. വഴി നടക്കുന്നവനേ, |
|||
വഴിയെന്നതില്ല, |
|||
നടന്നു വേണം വഴിയാകാൻ; |
|||
*** |
|||
16. അങ്ങനെയൊരാളാണു ഞാൻ. |
|||
ശോകം കനത്തൊരു മദ്യപൻ, |
|||
ഒരു വിഭ്രാന്തഗായകൻ, കവി, |
|||
സ്വപ്നങ്ങളിൽ തന്നെ മറന്നൊരു പാവം, |
|||
മൂടൽമഞ്ഞിനുള്ളിൽ ദൈവത്തെത്തിരഞ്ഞു നടക്കുന്നവൻ. |
|||
*** |
|||
17. പറക്കൂ, സായാഹ്നത്തിലേക്കു പറക്കൂ, കവേ, |
|||
നിന്റെ ഹൃദയം പിഴിഞ്ഞു കയ്ക്കുന്ന ചാറെടുക്കൂ, |
|||
നിഴലടഞ്ഞ വായുവിലേക്കു തട്ടിയെറിയൂ, |
|||
നിന്റെ സ്വപ്നത്തിന്റെ കലുഷചഷകം... |
|||
[[Category:വ്യക്തികൾ]] |
09:33, 4 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
- നിങ്ങളെക്കാണുന്ന കണ്ണു കണ്ണായിരിക്കുന്നത് നിങ്ങൾ അതിനെക്കാണുന്നതുകൊണ്ടല്ല, അതു നിങ്ങളെക്കാണുന്നതുകൊണ്ടാണ്.
- കണ്ണാടിയിൽ നോക്കുമ്പോൾ മറ്റേയാളെക്കൂടി നോക്കുക- നിങ്ങളോടൊപ്പം നടക്കുന്ന മറ്റേയാളെ.
- ജീവിതത്തിനും സ്വപ്നംകാണലിനുമിടയിൽ മൂന്നാമതൊന്നുകൂടിയുണ്ട്; അതെന്താണെന്നൂഹിക്കൂ.
- നിങ്ങളിലെ നാഴ്സിസസ് കണ്ണാടിയിൽ തന്നെ കാണുന്നില്ല; അതെങ്ങനെ , കണ്ണാടിയും അയാൾ തന്നെയല്ലേ.
- ശ്രദ്ധിക്കൂ, ഒരു ഹൃദയം മാത്രമായി ഹൃദയമാവുന്നില്ല.
- ജീവിതം കേമം സ്വപ്നംകാണൽ അതിലും കേമം അതിനെക്കാളൊക്കെക്കേമമമ്മേ ഉറക്കം വിട്ടെഴുന്നേൽക്കൽ.
- ഏകാന്തത്തിലിരിക്കുമ്പോൾ ഒപ്പമുണ്ടു ചങ്ങാതിമാർ, അവരോടൊപ്പമിരിക്കുമ്പോൾ അവരെത്രയകലെ.
- എന്റെ തീ കെട്ടെന്നു ഞാൻ കരുതി, ചാമ്പലിളക്കി നോക്കി ഞാൻ; കൈ പൊള്ളിയതങ്ങനെ.
- പാതിനേരേ നിങ്ങൾ പറഞ്ഞുള്ളൂ? മറ്റേപ്പാതി കൂടി പറഞ്ഞാൽ നിങ്ങൾ രണ്ടുതവണ കള്ളം പറഞ്ഞുവെന്നേ ആൾക്കാർ പറയൂ.
- യേശു പഠിപ്പിച്ചത്: നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക; അന്യനാണയാളെന്നതു മറക്കുകയും വേണ്ട.
- ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; ശരിതന്നെ, അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല, മുടി കറുപ്പിക്കാനുമല്ല.
- യേശുവിനെ ഞാൻ സ്നേഹിക്കുന്നു, അവൻ നമ്മോടു പറഞ്ഞുവല്ലോ- ഭൂമിയുമാകാശവും നശിക്കും; ഭൂമിയുമാകാശവും നശിച്ചാലും എന്റെ വചനം ബാക്കിനിൽക്കും. എന്തായിരുന്നാ വചനം, എന്നേശുവേ? സ്നേഹം,മമത,ക്ഷമാശീലം? നിന്നാകെവചനങ്ങൾ ഒരേകവചനമായിരുന്നു- ഉത്തിഷ്ഠത!
- കടലിലേശാത്ത കാര്യങ്ങൾ നാലുണ്ട് മനുഷ്യർക്ക്- നങ്കൂരം,പങ്കായം,തുഴകൾ മുങ്ങിച്ചാവുമെന്ന പേടിയും.
- മുറുകെപ്പിടിച്ചോളൂ നിന്റെ കൈയിലെ നാണയം, കൊടുത്തില്ലെങ്കിൽ നഷ്ടമാകും പക്ഷേ, നിന്റെയാത്മാവെന്ന നാണയം.
- വഴി നടക്കുന്നവനേ, വഴിയെന്നതില്ല, നടന്നു വേണം വഴിയാകാൻ;
- അങ്ങനെയൊരാളാണു ഞാൻ. ശോകം കനത്തൊരു മദ്യപൻ, ഒരു വിഭ്രാന്തഗായകൻ, കവി, സ്വപ്നങ്ങളിൽ തന്നെ മറന്നൊരു പാവം, മൂടൽമഞ്ഞിനുള്ളിൽ ദൈവത്തെത്തിരഞ്ഞു നടക്കുന്നവൻ.
- പറക്കൂ, സായാഹ്നത്തിലേക്കു പറക്കൂ, കവേ, നിന്റെ ഹൃദയം പിഴിഞ്ഞു കയ്ക്കുന്ന ചാറെടുക്കൂ, നിഴലടഞ്ഞ വായുവിലേക്കു തട്ടിയെറിയൂ, നിന്റെ സ്വപ്നത്തിന്റെ കലുഷചഷകം.